in

പിഷാരടിയെ മമ്മൂട്ടി അടിമയാക്കിയതാണ്. മമ്മൂട്ടി കമ്പനിയുടെ നടത്തിപൊക്കേ ഇപ്പോൾ പിഷാരടിയാണ് ചെയ്യുന്നത്

മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ മലയാള സിനിമ ലോകത്ത് വളരെയധികം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച നിലനിൽക്കുകയാണെന്ന് പറയുന്നതാണ് സത്യം. ഇന്ന് മമ്മൂട്ടിയെ വെല്ലാൻ ഒരു നടനും ഇല്ല മലയാള സിനിമയിൽ അത്രത്തോളം മികച്ച രീതിയിൽ ഉള്ള വിജയമാണ് കുറച്ചു വർഷങ്ങൾ കൊണ്ട് മമ്മൂട്ടി മലയാള സിനിമയിൽ സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം എപ്പോഴും ഒരു സംഘം ആളുകൾ ഉണ്ടാകും എന്നത് പലപ്പോഴും ശ്രദ്ധ നേടിയിട്ടുള്ള ഒരു കാര്യമാണ് അത്തരത്തിൽ ശ്രദ്ധ നേടിയ നടനാണ് രമേശ് പിഷാരടി അടുത്തകാലത്തായി മമ്മൂട്ടി എവിടെപ്പോയാലും നടനും സംവിധായകനുമായ രമേശ് പിഷാരടിയും ഒപ്പം ഉണ്ടാകും

ഏതു പൊതുവേദിയിൽ മമ്മൂട്ടിയെ കണ്ടാലും ഒപ്പം രമേശന്റെ സാന്നിധ്യവും കാണാൻ സാധിക്കും ഇപ്പോൾ ഇതാ ഇതിനെക്കുറിച്ചാണ് ഒരു സിനിമ ആസ്വാദക ഗ്രൂപ്പിൽ ഒരു പോസ്റ്റ് വരുന്നത് ഈ പോസ്റ്റ് താഴെ വളരെ രസകരമായ കമന്റുകളാണ് വരുന്നത്. മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവ്വൻ എന്ന സിനിമ സംവിധാനം ചെയ്തതിനുശേഷം പിടിച്ച അടിമയാക്കിയതാണ് രമേശ് പിഷാരടി എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത് പിഷാരടി ഒറ്റയ്ക്ക് വിട്ടാൽ പുള്ളി പോയി വേറൊരു ഗാനഗന്ധർവൻ എഴുതിക്കൊണ്ട് വരില്ല എന്ന് എന്താണ് ഉറപ്പ് റിസ്ക് എടുക്കേണ്ടല്ലോ ഒരാൾ കൂടെ നടക്കുന്നത് മമ്മൂക്കയ്ക്ക് വലിയൊരു ചെലവുമില്ല സമയം പണയം വച്ചു എന്നു തോന്നുന്നു എന്നിങ്ങനെ താരങ്ങളെ കളിയാക്കി നിരവധി ആളുകളാണ് കമന്റ് ചെയ്യുന്നത്

അതേസമയം മമ്മൂട്ടി കമ്പനിയുടെ കാര്യങ്ങൾ നോക്കുന്നത് പിഷാരടിയാണ് എന്ന് തുടങ്ങി മമ്മൂട്ടിക്കൊപ്പം ചേർന്നതിനു ശേഷം താരത്തിന് ഗുണങ്ങൾ മാത്രമേ ഉള്ളൂ എന്നു എന്നുവരെ പലരും പറയുന്നുണ്ട് എന്നാൽ മമ്മൂട്ടിയെ നന്നായി അടുത്തറിയാവുന്ന അവർ പറയുന്ന ഒരു കാര്യമുണ്ട് അദ്ദേഹത്തിനു ഒരാളെ ഇഷ്ടമായാൽ അദ്ദേഹം എപ്പോഴും അയാളെ കൂടെ കൊണ്ടുനടക്കും അത് അദ്ദേഹത്തിന്റെ ഒരു ശൈലിയാണ് അവർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കും മമ്മൂട്ടിയിൽ നിന്നും ഒരു ഇഷ്ടം സ്വന്തമാക്കാൻ സാധിക്കുക എന്നു പറയുന്നതാണ് വലിയ കാര്യം ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നെ മമ്മൂട്ടി എന്നും അവരെ ചേർത്തുപിടിക്കും അവർക്ക് ജീവിതത്തിൽ വളരെ സ്ഥാനം നൽകും. അങ്ങനെയുള്ള ഒരു സ്ഥാനമാണ് ഇപ്പോൾ പിഷാരടിക്കും ലഭിച്ചിരിക്കുന്നത്

Written by rincy

ഗ്ലാമർ ഔട്ഫിറ്റില്‍  ഹൃദയം കീഴടക്കി  ഐശ്വര്യ ലക്ഷ്മി

മറ്റാർക്കും സ്വപ്നം കാണാൻ സാധിക്കാത്ത തരത്തിലുള്ള വീട് യമുനക്കായി ഒരുക്കി ഭർത്താവ്, അതും കായൽ തീരത്ത്