in

ഒരേ വേദിയിൽ കാമുകിമാരായ രണ്ട് പെൺകുട്ടികൾക് താലിചാർത്തി കാമുകൻ

ചത്തീസ്ഗഡിലെ ബസ്റ്റർ ജില്ലയിലാണ് അപൂർവ്വ വിവാഹം നടന്നത്.കാമുകിമാരെ കൈവിടാൻ സാധിക്കില്ലെന്ന് കാണിച്ചാണ് യുവാവ് ഇരുവരെയും ജീവിതത്തിലേക്ക് കൂട്ടിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശിർവാദത്തോടെ ജനുവരി 5ന് ആയിരുന്നു വിവാഹം.മതപരമായ ആചാരങ്ങളോടെ നടന്ന വിവാഹത്തിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.

24കാരനായ ചന്തു മൗലി ആണ് വൈറൽ വിവാഹ കഥയിലെ നായകൻ.രണ്ടുപേരും എന്നെ സ്നേഹിക്കുന്നു അതുകൊണ്ട് ഇരുവരെയും വിവാഹം ചെയ്യാൻ തീരുമാനിച്ചു. അവരെ ഉപേക്ഷിക്കാൻ സാധിക്കില്ല. എക്കാലവും എന്നോടൊപ്പം ജീവിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്ചന്തു ഹിന്ദുസ്ഥാൻ ടൈംസ്നോട് പറഞ്ഞു. 3 വർഷങ്ങൾക്കു മുൻപ് ടോപ്പ് ബാൽ ഭാഗത്തു ചന്തു വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ പോയ വേളയിലാണ് സംഭവങ്ങളുടെ തുടക്കം.അവിടെനിന്നും കണ്ടുമുട്ടിയ 21 കാരിയായ സുന്ദരി കശ്യപും ആയി ചന്തു പ്രണയത്തിലായി.ഫോണിലൂടെ ബന്ധം തുടർന്നു പോയ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചിരുന്നു.

എന്നാൽ ഒരു വർഷത്തിനു ശേഷം സ്വന്തം ഗ്രാമമായ തൃലോങ്ങിൽ വെച്ച് നടന്ന ഒരു വിവാഹച്ചടങ്ങിനിടെ രണ്ടാമത്തെ കാമുകിയായ 19കാരി രംഗത്തിറങ്ങി.ബന്ധുവിന്റെ വിവാഹ ചടങ്ങിൽ വെച്ചാണ് ചന്തു ഹസീനയെ കണ്ടുമുട്ടി പ്രണയിക്കാൻ തുടങ്ങിയത്.

Written by admin

സ്വന്തം ജീവൻ നോക്കാതെ യജമാനനെ രക്ഷിച്ച വളർത്ത് നായ

ആ ത്മ ഹത്യ ചെയ്യാൻ ശ്രമിച്ച യുവതിയെ സാഹസികമായി രക്ഷപെടുത്തിയ പോലീസുകാരൻ !!!