in

മോഹൻലാലിനെതിരെ വന്ന മീ ടു ആരോപണം, നയൻതാരയ്ക്ക് വിസ്മയതുമ്പത്തിന്റെ സെറ്റിൽവെച്ച് ഉണ്ടായ അനുഭവം.

Nayanthara's experience on the sets of Visamayathumba and the Me Too allegations against Mohanlal.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടനാണ് മോഹൻലാൽ ഒരു വില്ലനായി തന്റെ കരിയർ തുടങ്ങിയ മോഹൻലാൽ ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ മുൻനിരയിൽ നിൽക്കുകയാണ് ഭാഗ്യം തുണച്ചതു കൊണ്ട് മാത്രമല്ല മലയാള സിനിമയിൽ ഒരു മികച്ച സ്ഥാനം അദ്ദേഹത്തിന് നേടാൻ സാധിച്ചത് സ്വന്തം കഠിനാധ്വാനം കൊണ്ടും പ്രയത്നം കൊണ്ടും അദ്ദേഹം നേടിയെടുത്തതാണ് മലയാള സിനിമയുടെ താര രാജാവ് എന്ന ആ പദവി. പൊതുവേ ഇപ്പോൾ താരങ്ങൾക്ക് മോശം സമയമാണ് പല നടിമാരും മീറ്റു ആരോപണങ്ങളുമായി താരങ്ങൾക്ക് പിന്നാലെ കൂടാറുണ്ട്

അത്തരത്തിൽ മോഹൻലാലിനെതിരെയും ഒരു ബംഗാളി നടി രംഗത്ത് വന്നിരുന്നു മോഹൻലാലിന്റെ പേര് പറയാതെ ആയിരുന്നു അവർ താൻ നേരിട്ട് മീറ്റു അനുഭവത്തെക്കുറിച്ച് നേരിട്ട് പറഞ്ഞത്. ഇപ്പോൾ മലയാളത്തിലെ സൂപ്പർസ്റ്റാർ ആയ ഒരു നടനിൽ നിന്നും തനിക്ക് സെറ്റിൽവെച്ച ഒരു മോശമനുഭവം ഉണ്ടായിട്ടുണ്ട് എന്നും ആ കാര്യം ആ സിനിമയുടെ സംവിധായകനോട് പങ്കുവെച്ചപ്പോൾ ഇതൊക്കെ സിനിമയല്ലേ എന്ന് അയാൾ ചോദിച്ചു എന്നും പിന്നീടാണ് ആ സംവിധായകനും നടനും അടുത്ത സുഹൃത്തുക്കൾ ആണെന്ന് താൻ അറിയുന്നത് എന്നുമാണ് ആ നടി പറഞ്ഞത് ആ നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനുമാണ് എന്നാണ് പറയപ്പെടുന്നത്.

ഇതുപോലെതന്നെ നടി നയൻതാരയുടെ പേരിലും മോഹൻലാലിനെതിരെ ഗോസിപ്പ് ഉയർന്നിട്ടുണ്ട് വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് നയൻതാര കാസ്റ്റിംഗ് കൗചിന്റെ ഭാഗമായി മോഹൻലാലിനൊപ്പം ഒരു രാത്രി പങ്കിടേണ്ടി വന്നിട്ടുണ്ടോ എന്നും നിർഭാഗ്യവശാൽ നയൻതാര ഗർഭിണിയായി എന്നും കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഗർഭചിദ്രം നടന്നത് എന്നും ഒക്കെയാണ് ഒരു മാധ്യമപ്രവർത്തകൻ തന്റെ സിനിമ വാരികയിൽ എഴുതിയത് വലിയ തോതിൽ തന്നെ ഈ വാർത്ത ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇതിനെ തുടർന്നാണ് മലയാളത്തിൽ അഭിനയിക്കാൻ പിന്നീട് നയൻതാര താല്പര്യപ്പെടാഞ്ഞത് എന്ന് വരെ പലരും പറയുന്നുണ്ട്. മോഹൻലാലിനൊപ്പം രണ്ട് ചിത്രങ്ങളിലാണ് നയൻതാര അഭിനയിച്ചിട്ടുള്ളത് നാട്ടുരാജാവ് വിസ്മയത്തുമ്പത്ത് എന്നിവയാണ് ഈ രണ്ടു ചിത്രങ്ങൾ തുടർന്ന് തമിഴിൽ ആയ സ്ഥാനം ഉറപ്പിക്കാൻ നയൻതാരയ്ക്ക് സാധിക്കുകയായിരുന്നു ചെയ്തത്. 3000ത്തിലധികം സ്ത്രീകളുമായി മോഹൻലാലിന്റെ ബന്ധം ഉണ്ടോ എന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ ജോൺ ബ്രിട്ടാസ് മോഹൻലാലിനോട് നേരിട്ട് ചോദിച്ചിരുന്നു അപ്പോൾ അതിന്റെ എണ്ണം അതിൽ കൂടുതലാണ് എന്നാണ് രസകരമായ രീതിയിൽ മോഹൻലാൽ പറഞ്ഞത്

Written by rincy

The director alleges that there has been no cooperation from Bijukuttan's side regarding the promotion of the film, and that the entire payment was made before the completion of the acting.

രണ്ട് മാസമായി ബിജുക്കുട്ടനെ വിളിക്കുന്നു, പൈസ മുഴുവൻ വാങ്ങി, ഒരു സഹകരണവുമില്ല, ആരോപണവുമായി കള്ളൻമാരുടെ വീട് സിനിമ സംവിധായകൻ

The star's words quickly gained attention.

എനിക്ക് കൃപാസനത്തിൽ ഭയങ്കര വിശ്വാസമാണ്. ആ ഒരു സിനിമ എനിക്ക് ലഭിച്ചത് അവിടെ പോയതിന് ശേഷമാണ്